Tap to Read ➤

വീരുവിനെ വിറപ്പിച്ച ബൗളറാര്?

മൂന്നു പ്രമുഖരെക്കുറിച്ച് സെവാഗ്
Manu D
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീയെ നേരിടുകയെന്നത് വലി ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ലെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബ്രെറ്റ് ലീയുടെ കൈ ബൗള്‍ ചെയ്യുമ്പോള്‍ നേര്‍ദിശയിലാണ് താഴേക്കു വരുന്നത്, അതിനാല്‍ തന്നെ ബോള്‍ പിക്ക് ചെയ്യുന്നത് എളുപ്പമായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഷുഐബ് അക്തര്‍  മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ആക്ഷനായിരുന്നു അദ്ദേഹത്തിന്റേത്. ഷുഐബ് ബൗള്‍ ചെയ്യുമ്പോള്‍ കൈയും ബോളും എവിടെ നിന്നാണ് വരുന്നതെന്നു പോലും നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കില്ലെന്നും സെവാഗ് വ്യക്തമാക്കി.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കരിയറില്‍ താന്‍ നേരിട്ടവരില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ പേസ് ഇതിഹാസമായ ഷെയ്ന്‍ ബോണ്ടാണെന്നു സെവാഗ് വെളിപ്പെടുത്തി.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബോണ്ടിന്റെ ഡെലിവെറികള്‍ സ്വിങ് ചെയ്ത ശേഷം നിങ്ങളുടെ ദേഹത്തേക്കായിരിക്കും വരുന്നത്. ഓഫ്‌സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്താലും അതു ഈ തരത്തില്‍ സ്വിങ് ചെയ്ത് അകത്തേക്കു കയറുമെന്നും അദ്ദേഹം പറയുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബ്രെറ്റ് ലീയെ നേരിടാന്‍ എനിക്കു ഒരിക്കലും ഭയമില്ലായിരുന്നു. പക്ഷെ ഷുഐബ് അക്തര്‍ അങ്ങനെയായിരുന്നില്ല. അദ്ദേഹം എന്തായിരിക്കും അടുത്തതായി ചെയ്യുകയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സച്ചിന്‍ രാഹുല്‍ ദ്രാവിഡ്.  ലക്ഷ്മണ്‍, ഗാംഗുലി എന്നിവരെല്ലാം സെഞ്ച്വറികള്‍ തികയ്ക്കുന്നത് 150-200 ബോളുകളായിരുന്നു.  ഐഡന്റിറ്റിയുണ്ടാക്കാന്‍ അവരേക്കാള്‍ വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടി വന്നതായും സെവാഗ് പറഞ്ഞു.